മുസ്‌ലിംകൾക്കും യഹൂദർക്കുമിടയിൽ ഒരു യുദ്ധം സംഭവിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ലെന്ന് നബി -ﷺ- അറിയിക്കുന്നു. യഹൂദൻ യുദ്ധത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും, കല്ലിന് പിറകിൽ ഒളിച്ചിരുന്ന് മുസ്‌ലിംകളിൽ നിന്ന് മറസ്വീകരിക്കുകയും ചെയ്താൽ അല്ലാഹു ആ കല്ലിനെ സംസാരിപ്പിക്കുന്നതാണ്. തൻ്റെ പിറകിൽ ഒരു യഹൂദനുണ്ടെന്നും അവനെ വധിച്ചുകളയാനും അത് മുസ്‌ലിമിനോട് വിളിച്ചു പറയും.